2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

നീലച്ചടയന്‍ തിരുമ്മിത്തിരുമ്മി ചുവരും ചാരിയിരിക്കുന്നു ചുവന്ന കണ്ണുള്ള ഒരുത്തി
കവിതയിലെ അവസാനത്തെ വരി വിഴുങ്ങണോ ലോകത്തിന് കൊടുക്കണോ എന്നാണ് മുടികൊഴിച്ചിലുള്ള അയാളുടെ
എന്നത്തേയും സംശയം.
അവള്‍ക്കും അയാള്‍ക്കും പുറമേ അടഞ്ഞ ജനലുകളല്ലാതെ അവിടുന്നും ഇവിടുന്നും വേറെയും നൂറാളുകള്‍.
അവര്‍ക്കെല്ലാം വേണ്ടി അവള്‍ അന്നും, കഥ പറഞ്ഞ് തുടങ്ങിയില്ല.

2 അഭിപ്രായങ്ങൾ: